വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.
പലപ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ പരാതി പറയാന്‍ വര്‍ഷങ്ങള്‍ എടുക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠിക്കേണ്ടത്. ഒരു തവണ മോശമായ നോട്ടമോ, പെരുമാറ്റമോ മറ്റൊരു വ്യക്തിയില്‍ നിന്നും അനുഭവപ്പെട്ടാല്‍ അതിനെ കൈകാര്യം
അതിക്രമത്തെക്കുറിച്ചും പിന്നീട് കടന്നുവന്ന ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഭാവന കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയിലായിരുന്നു ഭാവനയുടെ തുറന്നു പറച്ചില്‍